ഈ ചാനലിനെ പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഈ email id യിൽ അയക്കാം politicalscience331@gmail.com
സഖാക്കളെ...എല്ലാവരും സബ് സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .
Our Social Media Links. Kindly follow us:-
💙 FACEBOOK www.facebook.com/saghakkal8186/
INSTAGRAM
In case any copyright issues kindly contact me: I will delete the video immediately MAIL ID:
politicalscience331@gmail.com
ലാൽസലാം
സഖാക്കൾ
ഇത് സഖാവ് അമൽ…
ഈഡി എന്ന “രാഷ്ട്രീയ ഗുണ്ടകളെ” ആക്രമിച്ചു എന്ന പേരിൽ അറസ്റ്റിൽ ആയവരിൽ ഒരാൾ (പിടികൊടുത്തവരിൽ ഒരാൾ)
നേതാക്കൾ ഒക്കെ മക്കളെ വീട്ടിൽ ആക്കുന്നു പാവങ്ങളുടെ മക്കൾ ആണ് സമരത്തിന് ഇറങ്ങുന്നത്… ഭാവി പോകുന്നു എന്നൊക്കെ പറയുന്ന നിഷ്പക്ഷരെ…
അമൽന്റെ അമ്മയുടെ പേര് എസ് പുഷ്പലത പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം….
ഒരാൾ പാർട്ടി ആകുന്നത് നേതാക്കളെ കണ്ടിട്ടോ അവരുടെ മക്കളെ കണ്ടിട്ടോ അല്ല…
ഈ പാർട്ടി ഒരു പ്രതിസന്ധി ആകുമ്പോൾ അതിനെ മറികടക്കാൻ പാർട്ടി ആയി ജീവിക്കുന്ന എല്ലാവരും ഇറങ്ങും …🚩
അഭിവാദ്യങ്ങൾ പ്രിയ സഖാവേ
1 day ago | [YT] | 743
View 48 replies
സഖാക്കൾ
പിണറായി വിജയന് പരിഹാസത്തോടെ ' ED മുബാറക്ക് ' ആശംസിച്ച,,, എറണാകുളത്തെ മതിൽക്കെട്ടുകളിൽ ഒറ്റ രാത്രിയിലെ 'നിയുക്ത മേയറും, നിയുക്ത എംഎൽഎയുമൊക്കെയായിരുന്ന ' ദീപ്തി മേരി വർഗീസിനെ ഒരു കാര്യം പ്രത്യേകമോർപ്പിക്കുന്നു.
നാഷണൽ ഹൊറാൾഡ് &കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ മൂന്ന് ദിവസമാണ് ED തുടർച്ചയായി ചോദ്യം ചെയ്തത്.
ED യുടെ ഓഫിസിൽ ചോദ്യം ചെയ്യൽ 50 മണിക്കൂർ പിന്നിടുമ്പോഴേക്കും സോണിയ ഗാന്ധി ബോധ രഹിതയായി കുഴഞ്ഞു വീണു.
അന്ന് ED യ്ക്കെതിരെ ഭരണ കൂട ഭീകരത, കൂട്ടിലടച്ച തത്ത, എന്നൊക്കെ പറഞ്ഞു രാജ്യമെമ്പാടും വാവിട്ട് കരഞ്ഞ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പൊ ഇതെ ED യേ കാണുമ്പോൾ രോമാഞ്ചവും ആഹ്ലാദവുമുണ്ടാകുന്നത് തികഞ്ഞ വിരോധാഭാസം തന്നെ.
അന്നത്തെ ആ ദിവസങ്ങൾ നീണ്ട ED വേട്ടയ്ക്കൊടുവിൽ സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി നാളിതുവരെ റിക്കവർ ആയിട്ടില്ല എന്ന് കൂടി ഓർക്കണം.
അന്വേഷണം നടത്തിക്കോട്ടെ.
പക്ഷേ അതിന് മുൻപ് ഇവർ തേടിവന്നത് ആരെയൊക്കെ ആയിരുന്നുവെന്ന് ഓർത്തിട്ട് വേണം ആർമാദിക്കാൻ..
#deepthimary
#EnforcementDirectorate
#PinarayiVijayan
#veenavijayan
#exalogicsolutions
#cmrls
4 days ago | [YT] | 331
View 57 replies
സഖാക്കൾ
പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടീല്ല എന്ന് ഒപ്പിട്ടു നൽകി ED….
പ്രവർത്തകരിൽ നിന്ന്
EDയ്ക്ക് ആവശ്യത്തിലധികം കിട്ടി
4 days ago | [YT] | 608
View 16 replies
സഖാക്കൾ
പിഎം ശ്രീ ഒപ്പിട്ടാലേ SSK ഫണ്ട് അനുവദിക്കൂ എന്ന് പിണറായി വിജയനോട് പറഞ്ഞ ബിജെപി സർക്കാർ,, പിഎം ശ്രീ ഒപ്പിടാതെ തന്നെ VD സതീശൻ സർക്കാരിന് SSK ഫണ്ട് അനുവദിച്ചു..
ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ ❓ 🤔
ഇതിൽ നിന്ന് എന്ത് മനസ്സിലായി.. ❓
അല്ലെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാം വാരികോരി കൊടുക്കുമല്ലോ .. ‼️😌
5 days ago | [YT] | 242
View 20 replies
സഖാക്കൾ
#PSC
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടിക്കൊണ്ടുള്ള
ശുപാര്‍ശയില്‍ നിയമപ്രശ്നം;
പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നൽകി
അഘോഷവും പ്രചരണവും ഒക്കെ കഴിഞ്ഞു
ഇനി പിൻവലിച്ചാൽ എന്താണ്🤣
സംഗതി കോടതിയിൽ പൊളിയും എന്ന് ഉറപ്പായതോടെ ആണ് പ്രകടന പത്രികയിലെ വാഗ്ദാനം പിൻവലിക്കേണ്ട വന്നത്
നിയമം നോക്കി ചെയ്യാൻ പറ്റിയ ആരും ഇല്ലേടോ കൂടെ😂
ഇനി എന്ത് എന്ന് പുതിയ വഴി എന്ന് കണ്ടെത്തിയിട്ട് വേണം🥹
തിരുമാനം പോലും എടുക്കാതെ പേഴ്‌സണൽ സ്റ്റാഫിൻ്റെ പെൻഷൻ കാലാവധി 4 വർഷം ആക്കി എന്ന കള്ളവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‼️
#kppsc
1 week ago | [YT] | 123
View 11 replies
സഖാക്കൾ
രണ്ടുദിവസം കൊണ്ട് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ കൂടുതൽ ജനകീയനാവുകയാണ്
പൂച്ച പെറ്റു കിടന്ന ഖജനാവിലേക്ക് രണ്ടുദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ കരവും പിരിച്ചതിനുശേഷം
ര ക്ഷേമപെൻഷൻ 1072 കോടി രൂപ അനുവദിച്ചു 🥰
മന്ത്രിമാരുടെ ഔദ്യോഗിക വസതി മോഡി പിടിപ്പിക്കാൻ 🤫ക്ഷമിക്കണം തെറ്റി അറ്റകുറ്റപ്പണിക്ക് 3 കോടി 70 ലക്ഷം അനുവദിച്ചു 🥰🥰
ആശാവർക്കർമാരുടെ വേതനം 9000 ത്തിൽ നിന്ന് 3000 കൂട്ടി 21000 ആക്കി 🥰
1 week ago | [YT] | 305
View 22 replies
സഖാക്കൾ
സംസ്ഥാനം ഫുൾ കടത്തിൽ ഖജനാവ് കാലി എന്ന് പറഞ്ഞ സതീശൻ ആൻഡ് UDF ടീമിന് ഇപ്പോൾ എവിടെ നിന്നാണ് ഇത്രയും പദ്ധതികൾക്ക് അധികാരത്തിൽ വന്ന ഉടനെ തന്നെ ഖജനാവിൽ പണം എത്തിയത്.. ❓🤔
അപ്പോൾ ഇവർ LDF സർക്കാരിന് എതിരെ ജനത്തെ പറ്റിക്കാൻ വേണ്ടി പറഞ്ഞ നുണയാണ് സംസ്ഥാനം ഫുൾ കടത്തിൽ ഖജനാവ് കാലി എന്നത് എന്ന് ഇന്ന് തെളിഞ്ഞു.. ‼️
എജ്ജാദി നുണ.. ‼️
1 week ago | [YT] | 384
View 30 replies
സഖാക്കൾ
മുഖ്യമന്ത്രി വിഡി സതീശൻ പിണറായിയെ പോലെ തന്നെ എതോ കറുത്ത കിയ കാർണിവൽ മാറ്റി വെളുത്ത ഇന്നോവ ക്രിസ്റ്റയിലേക്ക് മാറുന്നു എന്ന് കേട്ടു. (ശശി എന്ന പേര് മാറ്റി സോമൻ ആയി)
അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഡിഫെൻഡറിലും ലാൻഡ്ക്രൂയിസറിലും പോകുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ഈ ക്രിസ്റ്റയിൽ പോകുന്നത് ആലോചിക്കുമ്പോൾ തന്നെ ഒരു കാർ എന്തൊഇലാസ്റ്റിക്കായ എനിക്ക് എന്തോ പോലെ.
അത് കൊണ്ട് സതീശൻ സാറിന് മിനിമം ഒരു ഡിഫൻഡർ വാങ്ങാനുള്ള ഐഡിയ പറഞ്ഞ് തരാം.
⭕ ഊമ്മൻ ചാണ്ടി (ഹാ നീതിമാനായ മനുഷ്യൻ 😥) സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ 623 അംഗങ്ങൾ ഉണ്ടായിരുന്നത്.
🌹 ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ അത് 478 ആക്കി കുറച്ചു. ഇതിലൂടെ മാത്രം സർക്കാരിന് പ്രതിവർഷം 10 കോടി രൂപ ലാഭമായി. 5 വർഷം കൊണ്ട് 50 കോടി.
🌹 രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ വീണ്ടും പേർസണൽ സ്റ്റഫ് അംഗങ്ങളുടെ എണ്ണം 478ൽ നിന്ന് 362 ആക്കി കുറച്ചു. വീണ്ടും ഒരു വര്ഷമേകദേശം 10 കോടി കുറഞ്ഞു. അഞ്ച് വർഷം കൊണ്ട് പിന്നേം ഒരു 50 കോടി.
അങ്ങിനെ പത്ത് കൊല്ലം കൊണ്ട് നീതിമാനായ ഊമ്മൻചാണ്ടിയുടെ കാലത്ത് നിന്ന് പേർസണൽ സ്റ്റാഫിന് ശമ്പളം കൊടുത്തതിൽ മാത്രം 100 കോടി ലാഭം പിടിച്ചു ധൂർത്തനനായ പിണറായി.
പറഞ്ഞ് വന്നത് ഇതല്ല.
സതീശൻ സാർ ഈ ധൂർത്തനായ പിണറായിയുടെ മന്ത്രിസഭയിലെ 362 പേർസണൽ സ്റ്റാഫ് എന്നുള്ളത് വീണ്ടും കുറച്ച് 250 ആകുവാണെങ്കിൽ പിന്നേം കിട്ടും വർഷം ഒരു പത്ത് കോടി.
അതിൽ നിന്ന് ഒരു രണ്ട് മൂന്ന് കോടി എടുത്ത് ഒരു ഡിഫെൻഡർ ഓ ലാൻഡ്ക്രൂയ്സറോ വാങ്ങിയാൽ ഒരു മലയാളി എന്ന നിലയിൽ സന്തോഷമേ ഉള്ളൂ.. 🙂
ഏതായാലും ധൂർത്ത് ഒട്ടുമില്ലാത്ത സതീശൻ സാർ രണ്ടാം പിണറായി സർക്കാരിന്റെ 362 പേർസണൽ സ്റ്റാഫ് അംഗങ്ങൾ എന്ന എണ്ണത്തിൽ കൂടുതൽ പേർസണൽ സ്റ്റാഫിനെ വെക്കില്ലെന്ന് ഉറപ്പാണ്.. 😏
~
2 weeks ago | [YT] | 384
View 24 replies
സഖാക്കൾ
കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടന പത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവർത്തനങ്ങൾക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവിൽ നിന്ന് ധനവകുപ്പ് അനുവദിച്ചു നൽകുകയുണ്ടായി.
സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത്
2 ലക്ഷം കോടി രൂപയിലധികമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷിക ചെലവ്.
കേന്ദ്രം നാനാവിധത്തിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡിഎയും ഡി ആറും അനുവദിച്ചു നൽകി. ഡി എ/ഡി ആർ മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നൽകാൻ നടപ്പു വർഷത്തെ ബജറ്റിൽ പണം വകയിരുത്തുകയും ചെയ്തു.
സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആർ.ടി.സിക്കാരുടെ ശമ്പളവും പെൻഷനും നൽകിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടർച്ചയായി കെഎസ്ആർടിസി കാർക്ക് ശമ്പളം മുടക്കമില്ലാതെ നൽകാൻ ഈ സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്ട് വർക് സ്കോളർഷിപ്പായും കൃത്യമായി നൽകി. പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സ്കോളർഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നൽകി.
സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ൽ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തിൽ താഴെയാണ്. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.
തനത് വരുമാനം വർദ്ധിപ്പിച്ചും വരവ് ചെലവുകൾ മികച്ച രീതിയിൽ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താൻ സർക്കാരിന് കഴിഞ്ഞത്. അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നൽകേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു.
സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരളം ഉയർത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അർഹമായ കേന്ദ്രവിഹിതം നിവർത്തിച്ചു കിട്ടാൻ സുപ്രീംകോടതിയിൽ കേരളം കേസു നൽകി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റിനു മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച് തമിഴ്നാടും കർണാടകയും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര വിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു.
അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന ഡിവിസിബിൾ പൂളിൽ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാരിൽ അഞ്ചുവർഷക്കാലം നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.
ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് ഞങ്ങൾ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചുമതല ഏറ്റെടുത്തപ്പോൾ അവർക്ക് നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ പൂർത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. രണ്ടാം പിണറായി സർക്കാർ മാത്രം ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.
അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെൻഷനുകൾ കുടിശ്ശികയാക്കിയും സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകർത്തും വികസന പ്രവർത്തനങ്ങൾ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സർക്കാരുകൾക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിൽ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. ആ സർക്കാരിന്റെ തുടർച്ചയായി വന്ന യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു എന്ന നിലയിൽ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ.
2 weeks ago | [YT] | 107
View 13 replies
സഖാക്കൾ
കോൺഗ്രസ്സും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ, ഇന്നത്തെ തമിഴ്നാട് രാഷ്ട്രീയം തന്നെ അതിന് ജീവനുള്ള ഉദാഹരണമാണ്.
മന്ത്രിസ്ഥാനം മോഹിച്ച് കൂറുമാറിപ്പോയ കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയം അല്ല രാഷ്ട്രപതി ഭരണത്തിലേക്കും , അത് വഴി 1 സീറ്റ് മാത്രമുള്ള ബിജെപിക്ക് കിട്ടാവുന്ന എൻട്രിയും ആണ് ഇടതു പാർട്ടികളുടെ TVK ക്ക് പുറത്ത് നിന്നുകൊണ്ടുള്ള പിന്തുണ കൊണ്ട് ഇല്ലാതായത്.. അത് ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാൻ സ്റ്റാലിനുമായി കൂടിയാലോചിച്ച് തന്നെയെടുത്ത തീരുമാനവുമാണ്..
ഒറ്റ രാത്രികൊണ്ട് മുന്നണി ധാർമ്മികത മറന്ന് DMKയെ ചതിച്ച് മറുകണ്ടം ചാടിയ കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരവും, അതേ സമയം വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലോടെയും ദീർഘകാല ലക്ഷ്യബോധത്തോടെയും നിലപാട് എടുക്കുന്ന സിപിഎം–സിപിഐ പോലുള്ള ഇടതുപക്ഷ പാർട്ടികളുടെ രാഷ്ട്രീയ രീതിയും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാണ്.
ഇടതുപക്ഷം അധികാര പങ്കാളിത്തം മാത്രം നോക്കി നീങ്ങുന്ന രാഷ്ട്രീയം അല്ല നടത്തുന്നത്. ആരെ പിന്തുണയ്ക്കണം, എപ്പോൾ എതിർക്കണം, ഏത് സാഹചര്യത്തിൽ ഏത് ശക്തിയെ തടയണം — അതൊക്കെ ഒരു രാഷ്ട്രീയ വായനയുടെ അടിസ്ഥാനത്തിലാണ്.
ജനാധിപത്യം വിജയിക്കട്ടെ ✊
3 weeks ago | [YT] | 582
View 13 replies
Load more